tag:blogger.com,1999:blog-3053928535141444659.post4098688019625442305..comments2023-10-06T10:29:45.354+03:00Comments on QATAR TIMES : മിഡിലീസ്റ്റിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!.: എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് 139 ഡോളറായിAnonymoushttp://www.blogger.com/profile/14461162604373426911noreply@blogger.comBlogger3125tag:blogger.com,1999:blog-3053928535141444659.post-61511679238014363762008-06-19T08:19:00.000+03:002008-06-19T08:19:00.000+03:00വലിയ വിവരം ഇല്ല ഇതിനെക്കുരിച്ചു........ വായിച്ചതില...വലിയ വിവരം ഇല്ല ഇതിനെക്കുരിച്ചു........ വായിച്ചതിലും കണ്ടതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-14094487213278355862008-06-08T12:32:00.000+03:002008-06-08T12:32:00.000+03:00''പല രാഷ്ട്രങ്ങളും എണ്ണയ്ക്ക് സബ്സിഡി നല്കുന്ന...''പല രാഷ്ട്രങ്ങളും എണ്ണയ്ക്ക് സബ്സിഡി നല്‍കുന്നതാണ് ആവശ്യം വര്‍ധിക്കാനുള്ള കാരണമെന്ന് നമുക്കറിയാം. അതുടന്‍ നിര്‍ത്തണം''-അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാം ബോഡ്മാന്‍ കുറ്റപ്പെടുത്തി.<BR/><BR/>വിചിത്രം തന്നെ ഈ അഭിപ്രായം.കഴിഞ്ഞ ഓപെക്ക് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്.എണ്ണ വില വര്‍ദ്ദിക്കുന്നത് രാഷ്ട്രീയ കാരണങ്ങല്‍ നിമിത്തം ഈണെന്നാണ്.<BR/><BR/>എണ്ണവില വര്ദ്ദിക്കുന്നതോടെ ഇതിന്റെ ഭാരം നേരെ ചെന്ന് പതിയുക ശരാശരിക്കാരന്റെ ജീവിതത്തിലേക്കാണ്.അത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി പേരിനെങ്കിലും ഏര്‍പ്പെടുത്തുന്നത് അവര്‍ക്ക് ഒരാശ്വാസമാണ്.ഇതും തെറ്റാണേന്ന് പറയുന്നതില്‍ എവിടെയാണ് കഴമ്പ്.<BR/><BR/>ചേര്‍ത്ത് വായിക്കാന്‍<BR/><BR/>http://www.madhyamamonline.in/news_details.asp?id=8&nid=190562&page=1Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-3053928535141444659.post-80077461344119132362008-06-08T11:14:00.000+03:002008-06-08T11:14:00.000+03:00ദോഹ:എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് ...ദോഹ:എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്ക്ക് 139 ഡോളറായി .<BR/><BR/>ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ നൈജീരിയയിലെ ആഭ്യന്തര പ്രശ്നങ്ങളും ചൈനയിലും സാമ്പത്തിക മാന്ദ്യം നേരിടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുമാണ് എണ്ണവില വീണ്ടും ഉയര്‍ത്തിയത്.<BR/><BR/>എണ്ണവില റെക്കോഡ് സൃഷ്ടിച്ച സാഹചര്യത്തില്‍ ജപ്പാനില്‍ ചേര്‍ന്ന ജി-എട്ട് രാജ്യങ്ങളുടെ യോഗത്തിലാണ് അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണവില കൂട്ടണമെന്ന നിര്‍ദേശം വെച്ചത്. ''പല രാഷ്ട്രങ്ങളും എണ്ണയ്ക്ക് സബ്സിഡി നല്‍കുന്നതാണ് ആവശ്യം വര്‍ധിക്കാനുള്ള കാരണമെന്ന് നമുക്കറിയാം. അതുടന്‍ നിര്‍ത്തണം''-അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാം ബോഡ്മാന്‍ കുറ്റപ്പെടുത്തി.Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.com